തിരുവനന്തപുരം: വൈദ്യുത ലൈൻ മായ
കഴിയാത്തത് ജനങ്ങളുടെ എതിർപ്പ് കാരണമാണെന്നും മന്ത്രി കെ
കൃഷ്‌ണൻകുട്ടി.കൊല്ലത്ത് സ്‌കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച
സംഭവത്തിൽ സ്‌കൂളിനെ പഴി ചാരി മന്ത്രി കെ.കൃഷ്ണൻകുട്ടി.
നേരത്തെ തന്നെ ലൈൻ മാറ്റാൻ തീരുമാനിച്ചിരുന്നു. വീഴ്ച
കെഎസ്ഇബിക്കും ഉണ്ടായിട്ടുണ്ടെന്ന് മന്ത്രിയുടെ പ്രതികരണം.
സംഭവത്തിൽ ആരാണ് കുറ്റക്കാരെന്ന് പറയാൻ പറ്റില്ല. വിശദമായ
അന്വേഷണം നടത്തണം. കവർ കണ്ടക്‌ടറുള്ള വയറിടൽ വലിയ
ചിലവാണ്. എല്ലായിടത്തും ഇത്തരം ലൈനുണ്ട്. എല്ലാം മാറ്റി വരുന്നത
തുടരുന്നു. കുട്ടിക്ക് കയറാൻ സൗകര്യമൊരുക്കിയത് ആരാണെന്നും
സ്‌കൂളിനെതിരെ മന്ത്രിയുടെ വിമർശനം.
സ്‌കൂളിനെ പഴി ചാരി മന്ത്രി കെ.കൃഷ്ണൻകുട്ടി.
RELATED ARTICLES


